Páginas

ജീവിതവഴിയിലെ ജനല്‍പ്പാളികള്‍

എഴുത്തുകാരി നടന്നു വേണം ബസ്റ്റോപ്പിലെത്തുവാന്‍... ദിവസവും ഒരേവഴി...! വലതുഭാഗം കുത്തൊഴുക്കില്ലാത്ത, തടയണിയുടെ ബാക്കിഭാഗമായ നദി. ഇടതുവശം ഒറ്റപ്പെട്ട വീടുകളും, ചേറുകള്‍ കൂട്ടിയിട്ടിരിക്കുന്ന...
Ler Mais

പത്തുമ്മീവി വരുന്നേ....

റാംജി പട്ടേപ്പാടം.പാത്തുമ്മീവി പെറ്റു. അവള്‍ പെറ്റിട്ടത്‌ തങ്കക്കുടം പോലെ ഒരാണ്‍ കുഞ്ഞിനെ .പേറെടുത്തത്‌ അമ്മിണിപ്പറച്ചി തന്നെ. ആശുപത്രിയില്‍ നേഴ്സാണ്‌. താഴ്ന്ന ജാതിക്കാരിയായതിനാല്‍ വളരെ കുറച്ചു...
Ler Mais

"ഒരിക്കല്‍ ഉണ്ടായിരുന്നു..."

ഗോപി വെട്ടിക്കാട്ട്ഓഫീസില്‍ പുതുതായി ജോലിക്ക് വന്ന ഒപ്പേറെഷന്‍ മാനേജര്‍ ജിബി ജോര്‍ജിന്റെ വാചകമടി സഹിക്കാവുന്നതിലപ്പുരമായിരുന്നു.. മുപ്പതു പോലും തികയാത്ത അയാളുടെ വര്‍ണ്ണന കേട്ടാല്‍ അയാള്‍ അനുഭവിക്കാത്ത...
Ler Mais

ചില മൊബൈല്‍ ഫോണ്‍ കഥകള്‍

റ്റോംസ് കോനുമഠംഒന്ന്.... കത്തെഴുത്തുകള്‍ പഴകിയതിനാലാവണം പരിചയപ്പെട്ട് കുറെ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു : " ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി ത്തരണം.."ആദ്യം ഞാന്‍ മേടിച്ചു..അപ്പോഴവള്‍ പറഞ്ഞു: "ഇനി എനിക്ക് കൂടി വാങ്ങിത്തരണം. അപ്പോള്‍ നമുക്കേറെനേരം..."ഞാന്‍ പറഞ്ഞു : "വരെട്ടെ നോക്കാം..!!"അതിനവളുടെ മറുപടി പെട്ടെന്നായിരുന്നു.."ചേട്ടനോടാദ്യം...
Ler Mais